ഇരുപത്തിരണ്ടു മാസമായി തുടരുന്ന യുദ്ധം കാരണം രൂക്ഷമായ ജലക്ഷാമത്തില്‍ വലഞ്ഞ് ഗാസയിലെ ലക്ഷക്കണക്കിന് ഫലസ്തീന് കുടുംബങ്ങള്‍. ഗാസയിലെ പട്ടിണിപ്പാവങ്ങളായ നിവാസികളില്‍ പലരും കുടിവെള്ളത്തിനും ശുചിത്വ ആവശ്യങ്ങള്‍ക്കും വെള്ളം ശേഖരിക്കാനായി എല്ലാ ദിവസവും ദുരിതബാധിത പ്രദേശങ്ങളിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
Sunday, September 13
Breaking:
- സൗദിക്ക് നേരെ വീണ്ടും ഹൂത്തി ആക്രമണം, രണ്ടു പേർക്ക് പരിക്ക്, കെട്ടിടങ്ങൾക്കും കേടുപാടുകൾ
- നിയന്ത്രിച്ചില്ലെങ്കിൽ സർവ്വനാശം: എ.ഐ വികസനം സാവധാനത്തിലാക്കാൻ കൈകോർത്ത് ആഗോള എ.ഐ മേധാവികൾ
- കാന്തപുരത്തിന്റെ എല്ലാ നിലപാടുകളോടും യോജിപ്പില്ല; മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യാവകാശമുണ്ട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം
- സൗദി പൈപ്പ്ലൈൻ ആക്രമണം; ഇറാൻ- ഇറാഖ് അതിർത്തിയിൽ ഡ്രോൺ ലോഞ്ചറുകൾ കണ്ടെത്തി
- ഇറാനോട് വിയോജിപ്പ്; മസ്കറ്റ് ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ബഹ്റൈൻ





