സെൻസർ ബോർഡിന്റെ നടപടികൾ മൂലം വിവാദമായ ‘ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ (ജെ.എസ്.കെ) സിനിമയുടെ റിലീസിനായി പൊതുജനങ്ങൾക്ക് അറിയാത്ത ചില ഇടപെടലുകൾ നടത്തിയിരുന്നതായി ചിത്രത്തിലെ നായകനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വെളിപ്പെടുത്തി. എന്നാൽ, മന്ത്രി എന്ന നിലയിൽ ഒരു ഔദ്യോഗിക സംവിധാനത്തിലും ഇടപെടുകയോ സ്വാധീനം ചെലുത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Friday, May 15
Breaking:
- ഇറാനെ നേരിടാൻ ചൈനയുടെ സഹായം വേണ്ട; ബീജിംഗ് ഉച്ചകോടിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി അമേരിക്ക
- മസാജ് സെന്ററില്‍ അനാശാസ്യം; ഏഴു പ്രവാസികള്‍ അറസ്റ്റില്‍
- കരടിക്കുഞ്ഞുങ്ങളെ ഒളിപ്പിച്ച് കടത്താൻ ശ്രമം; ദുബായ് വിമാനത്താവളത്തിൽ യുവതി പിടിയിൽ
- യെമനില്‍ തടവുകാരെ കൈമാറാന്‍ കരാര്‍; സ്വാഗതം ചെയ്ത് സൗദി അറേബ്യ
- വേണുഗോപാലിന് വേണ്ടിയുള്ള ലോബിയിംഗ്: ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം കടുക്കുന്നു


