സെൻസർ ബോർഡിന്റെ നടപടികൾ മൂലം വിവാദമായ ‘ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ (ജെ.എസ്.കെ) സിനിമയുടെ റിലീസിനായി പൊതുജനങ്ങൾക്ക് അറിയാത്ത ചില ഇടപെടലുകൾ നടത്തിയിരുന്നതായി ചിത്രത്തിലെ നായകനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വെളിപ്പെടുത്തി. എന്നാൽ, മന്ത്രി എന്ന നിലയിൽ ഒരു ഔദ്യോഗിക സംവിധാനത്തിലും ഇടപെടുകയോ സ്വാധീനം ചെലുത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Friday, May 15
Breaking:
- വേണുഗോപാലിന് വേണ്ടിയുള്ള ലോബിയിംഗ്: ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം കടുക്കുന്നു
- ജനവികാരത്തിന്റെ സതീശൻ മോഡൽ: ദൽഹി സമവാക്യങ്ങളെ തിരുത്തിയ കേരളത്തിന്റെ രാഷ്ട്രീയ പാഠം, കേരളം ഇങ്ങിനെയാണ് ഹൈക്കമാന്റിനെ തിരുത്തിയത്
- പ്രതിപക്ഷത്തെ പിണറായി തന്നെ നയിക്കും, സി.പി.എം സംസ്ഥാന സമിതിയിൽ തീരുമാനം
- അക്കാഫ് ഗാവൽ ക്ലബ്ൻറെ ഒന്നാം വാർഷികം ആഘോഷിച്ചു
- ഫ്രഞ്ച് പ്രസിഡന്റും ഭാര്യയും തമ്മിലുള്ള തർക്കം; ഇറാന് നടിയുമായുള്ള ബന്ധമെന്ന് വെളിപ്പെടുത്തല്‍


