സെൻസർ ബോർഡിന്റെ നടപടികൾ മൂലം വിവാദമായ ‘ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ (ജെ.എസ്.കെ) സിനിമയുടെ റിലീസിനായി പൊതുജനങ്ങൾക്ക് അറിയാത്ത ചില ഇടപെടലുകൾ നടത്തിയിരുന്നതായി ചിത്രത്തിലെ നായകനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വെളിപ്പെടുത്തി. എന്നാൽ, മന്ത്രി എന്ന നിലയിൽ ഒരു ഔദ്യോഗിക സംവിധാനത്തിലും ഇടപെടുകയോ സ്വാധീനം ചെലുത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Monday, August 17
Breaking:
- ഇറാഖ് എണ്ണ മന്ത്രാലയത്തിലെ അഴിമതി: അണ്ടര്‍ സെക്രട്ടറിയില്‍ നിന്ന് 2 കോടി ഡോളറും 60 കിലോഗ്രാം സ്വര്‍ണ്ണവും പിടിച്ചെടുത്തു
- പിഎംഎഫ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
- മതേതര മൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം:റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍
- അവിഹിതബന്ധം: ഭാര്യയെയും രണ്ടു യുവാക്കളെയും കൊലപ്പെടുത്തി പ്രവാസി, യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി
- പ്രൊജക്ട് മാനേജ്മെന്റ് തസ്തികകളിൽ സൗദിവൽക്കരണം 70% ആയി ഉയർത്തുന്നു; ഫെബ്രുവരി 14 മുതൽ പ്രാബല്യത്തിൽ





