ഉത്തര ഗാസയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും ഒരു ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. എല്ലാവരും 401 -ാം കവചിത ബ്രിഗേഡിനു കീഴിലെ 52-ാം ബറ്റാലിയനില്‍ സേവനമനുഷ്ഠിക്കുന്നവരാണ്. വടക്കന്‍ ഗാസയിലെ ജബാലിയയില്‍ സൈനികരുണ്ടായിരുന്ന ടാങ്കിനു നേരെ ടാങ്ക് വിരുദ്ധ മിസൈല്‍ ഉപയോഗിച്ച് ഹമാസ് പോരാളികള്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ഇസ്രായിലി സൈന്യത്തിന്റെ പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നതായി ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.
Friday, June 5
Breaking:
- ഫിഫ ലോകകപ്പ്; സ്റ്റേഡിയങ്ങളിൽ വാട്ടർ ബോട്ടിലുകൾക്ക് നിരോധനം
- ഹിസ്ബുള്ളയെ പരാമർശിക്കാതെ റാഷിദ ത്ലൈബിന്റെ പ്രമേയം; യുഎസ് പ്രതിനിധി സഭയിൽ ഭിന്നത, വൻ ഭൂരിപക്ഷത്തിൽ തള്ളി
- സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ലഭിക്കാന്‍ ഇറാനുമായി കരാര്‍ ആവശ്യമില്ലെന്ന് ട്രംപ്
- ഡെലിവറി ബൈക്ക് ജീവനക്കാര്‍ക്ക് ആശ്വാസമേകാന്‍ ദുബായില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത 40 വിശ്രമ കേന്ദ്രങ്ങള്‍
- എയര്‍പോര്‍ട്ട് ആക്രമണത്തില്‍ പരിക്കേറ്റവരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു, പിന്തുണ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍


