ഉത്തര ഗാസയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും ഒരു ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. എല്ലാവരും 401 -ാം കവചിത ബ്രിഗേഡിനു കീഴിലെ 52-ാം ബറ്റാലിയനില്‍ സേവനമനുഷ്ഠിക്കുന്നവരാണ്. വടക്കന്‍ ഗാസയിലെ ജബാലിയയില്‍ സൈനികരുണ്ടായിരുന്ന ടാങ്കിനു നേരെ ടാങ്ക് വിരുദ്ധ മിസൈല്‍ ഉപയോഗിച്ച് ഹമാസ് പോരാളികള്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ഇസ്രായിലി സൈന്യത്തിന്റെ പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നതായി ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.
Wednesday, July 22
Breaking:
- യു.എ.ഇയിൽ ഇന്ത്യൻ വിസ, പാസ്പോർട്ട് സേവനങ്ങൾ ഇനി അൽഹിന്ദ് വഴി; 16 കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി
- ഓട്ടോറിക്ഷക്കു മുകളില്‍ ഒട്ടകത്തിന്റെ സുഖസവാരി,ഈജിപ്തില്‍നിന്ന് വീഡിയോ വൈറലാകുന്നു
- നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി: മംദാനിയും ട്രംപും തമ്മില്‍ രൂക്ഷമായ വാക്പോര്
- സൗദിയിൽ വീടുകൾക്ക് തീപിടിച്ച് രണ്ടു ദുരന്തങ്ങൾ: ജിസാനിലും ഹുഫൂഫിലുമായി എട്ടു മരണം
- നീറ്റ് വിവാദം: ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു, പ്രക്ഷോഭം തുടരും



