Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • ഇറാന് ആണവായധങ്ങൾ കൊടുക്കാൻ രാജ്യങ്ങളുണ്ട്: റഷ്യ
    • 1600 കോടി ലോഗിൻ വിവരങ്ങൾ ചോർന്നു: സുരക്ഷ ശക്തമാക്കാൻ ആഹ്വാനം നിര്‍ദേശങ്ങളുമായി യുഎഇ സൈബർ വിദഗ്ധർ
    • നിലമ്പൂരിൽ മതവികാരം നല്ല പോലെ ഉണ്ടായിട്ടുണ്ട്, ബിജെപിയിലെ ഹിന്ദുക്കൾ പോലും ഇടതുപക്ഷത്തിനേ വോട്ട് ചെയ്യൂ- വെള്ളാപ്പള്ളി നടേശൻ
    • സംഘർഷ ഭീതി; കുവൈത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു, റേഡിയേഷൻ അളവിൽ വ്യത്യാസമില്ലെന്ന് സ്ഥിരീകരണം
    • തെറ്റായ ടിക്കറ്റ്: വിമാനക്കമ്പനി യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Latest

    ആദ്യ ട്വന്റി-20യില്‍ അനായാസം ഇന്ത്യ; ബംഗ്ലാ പോരിന് തുടക്കമിട്ട് സഞ്ജു, പൂര്‍ത്തിയാക്കി ഹാര്‍ദ്ദിക്ക്

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക06/10/2024 Latest Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് അനായാസ ജയം. ബംഗ്ലാദേശ് മുന്നോട്ട് വച്ച 128 എന്ന ചെറിയ സ്‌കോര്‍ ഇന്ത്യ 11.5 ഓവറില്‍ പിന്തുടര്‍ന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്താണ് ഇന്ത്യ ജയം വെട്ടിപ്പിടിച്ചത്. ഇന്ത്യയ്ക്കായി സഞ്ജു സാംസണ്‍ ഓപ്പണിങില്‍ തിളങ്ങി. 19 പന്തില്‍ താരം 29 റണ്‍സ് നേടി. ആറ് ബൗണ്ടറികള്‍ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

    16 പന്തില്‍ 39 റണ്‍സെടുത്ത ഹാര്‍ദ്ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവും 14 പന്തില്‍ 29 റണ്‍സുമായി തിളങ്ങി. അഭിഷേക് ശര്‍മ്മ(16), നിതീഷ് കുമാര്‍ റെഡി(16*)എന്നിവരും തിളങ്ങി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ടോസ് ലഭിച്ച ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിനയക്കുകയായിരുന്നു. ആ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ ബൗളിങ്. അര്‍ഷദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ത്യയ്ക്കായി മൂന്ന് വീതം വിക്കറ്റ് നേടി തിളങ്ങി. 35 റണ്‍സെടുത്ത മെഹ്ദി ഹസന്‍ മിറാസാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. നജ്മുല്‍ ഹൊസൈന്‍ ഷാന്റോ 27 റണ്‍സെടുത്തു. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും ഇന്ത്യന്‍ ബൗളിങിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ban-ind Twenty20 world cup
    Latest News
    ഇറാന് ആണവായധങ്ങൾ കൊടുക്കാൻ രാജ്യങ്ങളുണ്ട്: റഷ്യ
    22/06/2025
    1600 കോടി ലോഗിൻ വിവരങ്ങൾ ചോർന്നു: സുരക്ഷ ശക്തമാക്കാൻ ആഹ്വാനം നിര്‍ദേശങ്ങളുമായി യുഎഇ സൈബർ വിദഗ്ധർ
    22/06/2025
    നിലമ്പൂരിൽ മതവികാരം നല്ല പോലെ ഉണ്ടായിട്ടുണ്ട്, ബിജെപിയിലെ ഹിന്ദുക്കൾ പോലും ഇടതുപക്ഷത്തിനേ വോട്ട് ചെയ്യൂ- വെള്ളാപ്പള്ളി നടേശൻ
    22/06/2025
    സംഘർഷ ഭീതി; കുവൈത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു, റേഡിയേഷൻ അളവിൽ വ്യത്യാസമില്ലെന്ന് സ്ഥിരീകരണം
    22/06/2025
    തെറ്റായ ടിക്കറ്റ്: വിമാനക്കമ്പനി യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version