ആദ്യ പകുതിയിലുടനീളം ജർമ്മനി തന്നെയാണ് ആധിപത്യം പുലർത്തിയത്. പക്ഷേ പോർച്ചുഗൽ കീപ്പർ ഡിയോഗോ കോസ്റ്റയുടെ വീരോചിതമായ പ്രകടനം കാരണം ഗോളുകൾ മാറിനിന്നു.
സൗദി പ്രോ ലീഗിലെ ചില ക്ലബ്ബുകൾ ഇതിനകം തന്നെ ടെർ സ്‌റ്റെഗനെ സമീപിച്ചിട്ടുണ്ടെങ്കിലും, ലോകകപ്പ് വർഷത്തിൽ ജർമൻ ടീമിലെ അവസരത്തെ ബാധിക്കുമെന്നതിനാൽ താരം യൂറോപ്പിൽ തന്നെ തുടർന്നേക്കും..