Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • ക്ലബ് ലോകകപ്പ്; ബയേർണിനെ തകർത്തെറിഞ്ഞ് പി.എസ്.ജി
    • രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് എക്സ് ഹാൻഡിലിന് ഇന്ത്യയിൽ വിലക്ക്
    • ടി.കെ അഷ്റഫിന് എതിരായ നടപടി പിൻവലിക്കണം, നാട്ടിൽ അഭിപ്രായം പറയാൻ പാടില്ലേ-വി.ഡി സതീശൻ
    • ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    • വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Cricket

    ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ക്ലാസ്സിക്ക് പോരാട്ടം; സെമി ഉറപ്പിക്കാന്‍ ഇന്ത്യ; നിലനില്‍പ്പിനായി പാകിസ്താന്‍

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക23/02/2025 Cricket Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഇന്ത്യ -പാകിസ്താന്‍ സൂപ്പര്‍ ത്രില്ലര്‍. ഇന്ത്യയുടെ ലക്ഷ്യം സെമിഫൈനലെങ്കില്‍, പാകിസ്താന്, ടൂര്‍ണമെന്റിലെ നിലനില്‍പ്പിനായുള്ള ജീവന്‍മരണ പോരാട്ടമാണ്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടരമുതലാണ് മല്‍സരം.

    ബംഗ്ലദേശിനെ ആറുവിക്കറ്റിന് തോല്‍പിച്ചെത്തുന്ന ഇന്ത്യയും ന്യൂസിലന്‍ഡിനോട് 60 റണ്‍സിന് തോറ്റെത്തുന്ന പാക്കിസ്ഥാനുമാണ് ഏറ്റുമുട്ടുന്നത്. ചാംപ്യന്‍സ് ട്രോഫിയില്‍ ഇതിനുമുമ്പ് ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ തോല്‍പിച്ച് കപ്പുമായാണ് പാക്കിസ്ഥാന്‍ മടങ്ങിയത്. ആ മികവിന്റെ ഇരട്ടി പുറത്തെടുക്കണം പാക്കിസ്ഥാന് ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍. ആദ്യമല്‍സരത്തിലെ പ്രകടനം സൂചനയായി കണ്ടാല്‍ ക്യാപ്റ്റന്‍ രോഹിത്തിന്റെ ഫോമില്‍ ആശങ്കവേണ്ട. 36 പന്തില്‍ 41 റണ്‍സാണ് രോഹിത്ത് നേടിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മറുവശത്ത് 321 റണ്‍സ് പിന്തുടരുമ്പോള്‍ 90 പന്തില്‍ 64 റണ്‍സ് നേടിയ ബാബര്‍ അസമിനെ ആരാധകര്‍ ക്രൂശിലേറ്റിക്കഴിഞ്ഞു. പരുക്കേറ്റ ഫകര്‍ സമാന്‍ പുറത്തായതും പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി. ആദ്യ മല്‍സരത്തില്‍ നിന്ന ആകെ പോസിറ്റീവ് 69 റണ്‍സെടുത്ത മധ്യനിര ബാറ്റര്‍ ഖുഷ്ദില്‍ ഷാ. പാക്കിസ്ഥാനെതിരെ എന്നും മിന്നിച്ചിട്ടുള്ള വിരാട് കോഹലി കൂടി റണ്‍സ് കണ്ടെത്തണമെന്നേ ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുള്ളു. അഞ്ചുവിക്കറ്റുമായി മുഹമ്മദ് ഷമിയും കൂടെനിന്ന ഹര്‍ഷിദ് റാണയും ബംഗ്ലദേശിനെതിരെ ബുമ്രയുടെ കുറവറിയിച്ചില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    chambions trophy 2025 IND-PAK
    Latest News
    ക്ലബ് ലോകകപ്പ്; ബയേർണിനെ തകർത്തെറിഞ്ഞ് പി.എസ്.ജി
    05/07/2025
    രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് എക്സ് ഹാൻഡിലിന് ഇന്ത്യയിൽ വിലക്ക്
    05/07/2025
    ടി.കെ അഷ്റഫിന് എതിരായ നടപടി പിൻവലിക്കണം, നാട്ടിൽ അഭിപ്രായം പറയാൻ പാടില്ലേ-വി.ഡി സതീശൻ
    05/07/2025
    ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    05/07/2025
    വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version