ഏപ്രിൽ 16ന് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹസ്സൂനയും 5 സഹോദരിമാരും കൊല്ലപ്പെട്ടു
പഴയ കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കൾ തടസ്സമാകുമെന്ന് കണ്ടതോടെയാണ് മൂന്നു പേരെയും കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് അനുമാനം. ആർക്കും സംശയം തോന്നാതിരിക്കാനാണ് യുവതിയും വിഷം കഴിച്ചതെന്ന് കരുതുന്നതായി പോലീസ് പ്രതികരിച്ചു.