Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • തെറ്റായ ടിക്കറ്റ്: വിമാനക്കമ്പനി യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി
    • ഇറാൻ ഇന്ത്യയുടെ ദീർഘകാല സുഹൃത്ത്; യുദ്ധം അവസാനിപ്പിക്കൽ നമ്മുടെ ഉത്തരവാദിത്തം – സോണിയ ഗാന്ധി
    • അമേരിക്ക തകർത്ത ഇറാനിയൻ ആണവ കേന്ദ്രങ്ങളെ കുറിച്ച് അറിയാം
    • പ്രധാന റോഡുകൾ അത്യാവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക, പഠനം ഓൺലൈനിലാക്കി- സംഘർഷ ഭീതിയിൽ ബഹ്റൈൻ മുൻ കരുതലുകൾ പ്രഖ്യാപിച്ചു
    • കാസർ ഖൈബർ മിസൈൽ ആദ്യമായി പ്രയോഗിച്ചു; ഇരുപതാം തരംഗത്തിൽ തെൽ അവിവിൽ വൻ നാശം വിതച്ച് ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Latest

    എഡിജിപിയെ മാറ്റിയത് ആർഎസ്എസ് ചുമതലയിൽ നിന്നെന്ന് ഷാഫി പറമ്പിൽ

    ReporterBy Reporter07/10/2024 Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: എഡിജിപി എം.ആർ. അജിത്ത് കുമാറിനെ ആർഎസ്എസ് ചുമതലയിൽ നിന്നാണ് ഗതികെട്ട് മാറ്റിയതെന്ന് ഷാഫി പറമ്പിൽ എംപി. പോലീസ് യോഗങ്ങളിൽ ഇപ്പോഴും അജിത് കുമാറിന് പങ്കെടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

    ഒരു സെക്കന്‍റ് പോലും വൈകാതെ നടപടി എടുക്കേണ്ട വിഷയത്തിൽ ആർഎസ്എസിന്‍റെ തീരുമാനം കാത്തിരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ. അതുകൊണ്ടാണ് നടപടി വൈകിയതെന്നും ഷാഫി കുറ്റപ്പെടുത്തി. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അജിത്ത് കുമാറിനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് വേണ്ടി വാർത്താകുറിപ്പ് വിതരണം ചെയ്തത് ക്രൂരമായ നടപടിയാണ്. മലപ്പുറത്തെ മാത്രമല്ല ഒരു സംസ്ഥാനത്തെ തന്നെയാണ് ഇതിലൂടെ ഒറ്റുകൊടുത്തത്. 

    മലപ്പുറത്തെ നിരോധിക്കപ്പെട്ട സംഘടനകളുടെ കേന്ദ്രമാക്കി മുദ്രകുത്തിയതിനു പിന്നിൽ ആർഎസ്‌എസ് അജണ്ടയാണ്. സീതാറാം യെച്ചൂരി മരിച്ചു കിടക്കുന്ന ദിവസം മുഖ്യമന്ത്രിക്ക് വേണ്ടി ഇതുപോലൊരു വാർത്താകുറിപ്പ് വിതരണം ചെയ്തത് എന്തിനാണെന്നും ഷാഫി ചോദിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    തെറ്റായ ടിക്കറ്റ്: വിമാനക്കമ്പനി യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി
    22/06/2025
    ഇറാൻ ഇന്ത്യയുടെ ദീർഘകാല സുഹൃത്ത്; യുദ്ധം അവസാനിപ്പിക്കൽ നമ്മുടെ ഉത്തരവാദിത്തം – സോണിയ ഗാന്ധി
    22/06/2025
    അമേരിക്ക തകർത്ത ഇറാനിയൻ ആണവ കേന്ദ്രങ്ങളെ കുറിച്ച് അറിയാം
    22/06/2025
    പ്രധാന റോഡുകൾ അത്യാവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക, പഠനം ഓൺലൈനിലാക്കി- സംഘർഷ ഭീതിയിൽ ബഹ്റൈൻ മുൻ കരുതലുകൾ പ്രഖ്യാപിച്ചു
    22/06/2025
    കാസർ ഖൈബർ മിസൈൽ ആദ്യമായി പ്രയോഗിച്ചു; ഇരുപതാം തരംഗത്തിൽ തെൽ അവിവിൽ വൻ നാശം വിതച്ച് ഇറാൻ
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version