Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • മദീനയിൽ വിദേശ ഹജ് തീർത്ഥാടകർക്ക് 71 ശസ്ത്രക്രിയകൾ നടത്തി
    • ഫലസ്തീനിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ
    • യു.എസിലേക്കുള്ള ദൗത്യസംഘത്തെ തരൂർ നയിക്കും; ഇ.ടി മുഹമ്മദ് ബഷീറും ഉവൈസിയും ഗൾഫിലേക്ക്
    • ഇത്തിഹാദ് റെയിലിൽ അടുത്ത വർഷം മുതൽ പാസഞ്ചർ സർവീസ്
    • കൊടുവള്ളിയിൽ ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ബി ജെ പിയെ ദുർബലപ്പെടുത്താൻ അറിയുന്നവർ വരണം: സന്ദീപ് വാര്യരെ സ്വാഗതംചെയ്ത് യൂത്ത് ലീഗ്; കോൺഗ്രസിന്റേത് നിർണായക നീക്കം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌16/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ ആവേശത്തോടെ സ്വാഗതം ചെയ്യുന്നതായി യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

    ബി ജെ പിയെ ദുർബലപ്പെടുത്താൻ അവരെ നന്നായി അറിയുന്നവർ വരണം. സന്ദീപ് പാലക്കാട് തെരഞ്ഞെടുപ്പിൽ കൂടുതൽ ഊർജം പകരുമെന്നും ലീഗുമായി ആശയ വിനിമയം നടത്തിയിരുന്നതായും ഫിറോസ് വെളിപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബി.ജെ.പിയുമായി ഇടഞ്ഞതിന് പിന്നാലെ സന്ദീപിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി സി.പി.എം നേതാക്കൾ പാർട്ടിയിലെത്തിക്കാൻ സജീവ നീക്കങ്ങൾ തുടരുന്നതിനിടെയാണ് കോൺഗ്രസ് ക്യാമ്പ് അപ്രതീക്ഷിത നീക്കങ്ങളിലൂടെ സന്ദീപിനെ പാർട്ടിയിലെത്തിച്ചത്.

    പ്രതിപക്ഷ നേതാവാണ് തന്ത്രപരമായ ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത്. കോൺഗ്രസ് സംസ്ഥാന-ദേശീയ നേതൃത്വം ഇതിന് പച്ചക്കൊടി വിശിയതിന് പിന്നാലെ പ്രധാന ഘടകക്ഷി നേതാക്കളുമായും ആശയവിനിമയം നടത്തിയതായാണ് വിവരം. ഇന്നലെ രാത്രിയാണ് എ.ഐ.സി.സി നേതൃത്വം സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയത്.

    തുടർന്ന് ഇന്ന് സന്ദീപ് വാര്യറെ നേതാക്കൾ പാർട്ടിയുടെ പാലക്കാട് ഓഫീസിൽ എത്തിക്കുകയായിരുന്നു. താൻ കോൺഗ്രസ് നൽകിയ ഈ ഷാളിട്ട് ഇവിടെ ഇരിക്കുന്നുവെങ്കിൽ അതിന്റെ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമാണെന്ന് സന്ദീപ് പറഞ്ഞു. ഞാൻ വെറുപ്പിന്റെ കടയിൽനിന്ന് സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് വഴിമാറുകയാണെന്നും സന്ദീപ് പ്രഖ്യാപിച്ചു.

    ധർമ്മരാജന്റെ കോൾ ഹിസ്റ്ററിയിൽ പേരില്ലാത്തതാണ് തന്റെ കുറ്റം. കൊടകരയും കരുവന്നൂരും വച്ചുമാറുന്ന അഡ്ജസ്റ്റ്‌മെന്റ് എതിർത്തതാണ് താൻ ചെയ്ത തെറ്റ്. കോൺഗ്രസിന്റെ ആശയം ഇന്ത്യയുടെ ആശയമാണെന്നും ആ മഹാസമുദ്രത്തിൽ താനൊരു കണ്ണിയാവുകയാണെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress PK Firos Sandeep warrier
    Latest News
    മദീനയിൽ വിദേശ ഹജ് തീർത്ഥാടകർക്ക് 71 ശസ്ത്രക്രിയകൾ നടത്തി
    18/05/2025
    ഫലസ്തീനിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ
    18/05/2025
    യു.എസിലേക്കുള്ള ദൗത്യസംഘത്തെ തരൂർ നയിക്കും; ഇ.ടി മുഹമ്മദ് ബഷീറും ഉവൈസിയും ഗൾഫിലേക്ക്
    18/05/2025
    ഇത്തിഹാദ് റെയിലിൽ അടുത്ത വർഷം മുതൽ പാസഞ്ചർ സർവീസ്
    18/05/2025
    കൊടുവള്ളിയിൽ ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
    17/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version