Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 5
    Breaking:
    • ആശംസ അറിയിച്ചവർക്കെല്ലാം നന്ദി, വിവാഹ വാർത്ത സ്ഥിരീകരിച്ച് മഹുവ മൊയ്ത്ര
    • സൗദി എയർ ടാക്‌സി യുഗത്തിലേക്ക്; ജോബി ഏവിയേഷനുമായി വമ്പൻ കരാറിൽ ഒപ്പുവച്ച് അബ്ദുൽ ലത്തീഫ് ജമീൽ ഗ്രൂപ്പ്
    • ദമാം കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി മുന്‍ അധ്യാപകനെ കുത്തിക്കൊന്നയാൾ അറസ്റ്റില്‍, പ്രതി ഡെലിവറി ജീവനക്കാരൻ
    • യമാൽ-എംബാപ്പെ പോരാട്ടം വീണ്ടും; നാഷൻസ് ലീഗ് സെമി തീപാറും
    • എ ഐ ഒരിക്കലും മനുഷ്യർക്ക് പകരമാവില്ല; ജീവനക്കാരുടെ എണ്ണം കൂട്ടാൻ ഒരുങ്ങി ​ഗൂ​ഗിൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    നിലമ്പൂരിൽ ജനസാഗരം; ‘അൻവറിനെ തൂക്കാൻ വിധിച്ചാൽ അതൊന്നു കാണണമെന്ന്’ സി.പി.എം നേതാവ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌29/09/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിക്കും പാർട്ടിക്കും മറുപടി പറയാനായില്ലെന്ന് സ്വാഗത പ്രാസംഗികൻ

    നിലമ്പൂർ: മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരേ ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്ന നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ പൊതുസമ്മേളനം തുടങ്ങി. പ്രകടനവുമായാണ് അൻവറിനെ പ്രവർത്തകർ സ്റ്റേജിലെത്തിച്ചത്.

    നാടിന്റെ നാനാ ഭാഗത്തുനിന്നായി ആയിരക്കണക്കിന് ആളുകളാണ് നിലമ്പൂർ ചന്തക്കുന്നിലേക്ക് ഒഴുകിയെത്തിയത്. വഴിക്കടവ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം മരുത മുൻ ലോക്കൽ സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായ ഇ.എ സുകു സ്വാഗത പ്രസംഗം ആരംഭിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അൻവർ ഉയർത്തിയ ആരോപണങ്ങൾക്കു മറുപടി പറയാൻ ഇതുവരെയും മുഖ്യമന്ത്രിക്കും പാർട്ടിക്കും സാധിച്ചിട്ടില്ലെന്നും അതിനാലാണ് അദ്ദേഹത്തിനൊപ്പം നിൽക്കുന്നതെന്നും സുകു പ്രഖ്യാപിച്ചു. ഇന്നലെ വരെ നമുക്കൊപ്പം പ്രവർത്തിച്ച അൻവറിനെ തൂക്കാൻ വിധിച്ചാൽ അതൊന്നു കാണണമെന്ന് ആഗ്രഹിച്ചാണ് ഇവിടേക്കു വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    അൻവറിന് എതിരേ നിൽക്കണമെങ്കിൽ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളിൽ സി.പി.എം നേതാക്കൾ വസ്തുനിഷ്ഠമായി കാര്യങ്ങൾ വിശദീകരിക്കണം. അതിന് ഈ നിമിഷം വരെ പാർട്ടിക്ക് സാധിച്ചിട്ടില്ല. ആറുമാസമായി അൻവർ വിഷയങ്ങൾ പാർട്ടിയിൽ പറയുന്നുണ്ട്. പക്ഷേ, ഒരു ചുക്കും സംഭവിച്ചില്ല. ആരോപണം ഉന്നയിച്ചതിന് അൻവറിനെ കള്ളക്കാരനും കൊള്ളക്കാരനും തീവ്രവാദിയുമാക്കാനാണ് ശ്രമം. ഇത് ശരിയായ രീതിയല്ലെന്നും കമ്മ്യൂണിസ്റ്റുകാർക്ക് നെഞ്ചുറപ്പോടെ നിൽക്കാൻ ആത്മവിശ്വാസം നൽകിയ നേതാവാണ് പി.വി അൻവറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    nilamboor public meeting pv anvar mla
    Latest News
    ആശംസ അറിയിച്ചവർക്കെല്ലാം നന്ദി, വിവാഹ വാർത്ത സ്ഥിരീകരിച്ച് മഹുവ മൊയ്ത്ര
    05/06/2025
    സൗദി എയർ ടാക്‌സി യുഗത്തിലേക്ക്; ജോബി ഏവിയേഷനുമായി വമ്പൻ കരാറിൽ ഒപ്പുവച്ച് അബ്ദുൽ ലത്തീഫ് ജമീൽ ഗ്രൂപ്പ്
    05/06/2025
    ദമാം കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി മുന്‍ അധ്യാപകനെ കുത്തിക്കൊന്നയാൾ അറസ്റ്റില്‍, പ്രതി ഡെലിവറി ജീവനക്കാരൻ
    05/06/2025
    യമാൽ-എംബാപ്പെ പോരാട്ടം വീണ്ടും; നാഷൻസ് ലീഗ് സെമി തീപാറും
    05/06/2025
    എ ഐ ഒരിക്കലും മനുഷ്യർക്ക് പകരമാവില്ല; ജീവനക്കാരുടെ എണ്ണം കൂട്ടാൻ ഒരുങ്ങി ​ഗൂ​ഗിൾ
    05/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.