Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • വെടിനിര്‍ത്തലിന് ഇസ്രായിലിനു മേല്‍ അമേരിക്ക സമ്മര്‍ദം ചെലുത്തണമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍
    • യുവതിയുടെ ആത്മഹത്യ: എസ്.ഡി.പി.ഐയെ വലിച്ചിഴക്കുന്നത് ദുരുദ്ദേശവും രാഷ്ട്രീയ പ്രേരിതവുമെന്ന്
    • ദേശീയപാത ടോള്‍ കടക്കാന്‍ വാര്‍ഷിക പാസ്; 3000 രൂപക്ക് 200 യാത്ര
    • മാസ് റിയാദ് വിദ്യഭ്യാസ പുരസ്‌കാരങ്ങൾ സമ്മാനിച്ചു
    • സുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ നേരിട്ട യുവതി ജീവനൊടുക്കിയ സംഭവം, മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ റിമാന്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    യുഡിഎഫിനൊപ്പം, മുന്നണിയിൽ എടുക്കണോയെന്ന് അവർ തീരുമാനിക്കട്ടെ’; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി പി വി അൻവർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/01/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം: ജനകീയ വിഷയങ്ങളിൽ യുഡിഎഫിനൊപ്പമെന്ന് പി വി അൻവർ എംഎൽഎ. തന്നെ മുന്നണിയിൽ എടുക്കണോയെന്ന് അവർ തീരുമാനിക്കട്ടെ. മലയോര മേഖലയുടെ പ്രശ്‌നങ്ങൾ യുഡിഎഫ് ഏറ്റെടുക്കണമെന്നും പി വി അൻവ‌ർ മാദ്ധ്യമങ്ങളോട് സംസാരിക്കവേ ആവശ്യപ്പെട്ടു.

    സർക്കാരിന്റെ പുതിയ വന നിയമ ഭേദഗതി ബിൽ വളരെ അപകടകാരിയാണെന്നും പി വി അൻവർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിലവിലുള്ള അധികാരത്തിന്റെ പത്തിരട്ടി അമിതാധികാരം നൽകുന്ന ബില്ലാണിതെന്ന് അൻവർ ആരോപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘വന്യജീവി ആക്രമണം സാധാരണ സംഭവമായി കേരളത്തിൽ മാറിയിരിക്കുകയാണ്. പ്രകൃതിയുടെ സ്വാഭാവിക പ്രതിഭാസമാണ് ഇതെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയാണ് സർക്കാർ. ഇക്കാലമത്രയും സർക്കാർ പറഞ്ഞത് ഇത് കേന്ദ്ര വന നിയമമാണ് തങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന വന നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്.

    മനുഷ്യരെ മുഴുവൻ കൊന്നൊടുക്കുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ് കേരളത്തിൽ ഉണ്ടാക്കാൻ പോകുന്നത്. അതിനാലാണ് ഈ വിഷയം ഏറ്റെടുത്ത് മുന്നോട്ട് പോകുന്നത്. വനനിയമ ഭേദഗതിയുടെ ഭീകരത അറിയാനിരിക്കുന്നതേയുള്ളൂ. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സാമൂഹിക വിരുദ്ധരും ഗുണ്ടകളുമായി മാറും. ഇത് അന്താരാഷ്ട്ര ലോബിയുടെ ഇടപെടലാണ്. ഈ നിയമത്തിനെതിരെ ശക്തമായ സമരം നടത്തും. ഇത് മൂടിവയ്ക്കപ്പെട്ട ഭേദഗതിയാണ്. വനം മന്ത്രിയെ മാറ്റാത്തത് എന്തുകൊണ്ടാണ്. മന്ത്രിയെ മാറ്റിയാൽ വന ഭേദഗതി നിയമം പാസാക്കാനാകില്ല. ഇത് അറിയാവുന്നതുകൊണ്ടാണ് മുഖ്യമന്ത്രി എ കെ ശശീന്ദ്രനെ മാറ്റാത്തത്’ -പി വി അൻവർ ആരോപിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പി വി അൻവർ പാണക്കാട് സാദിഖലി തങ്ങളെ കാണും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വെടിനിര്‍ത്തലിന് ഇസ്രായിലിനു മേല്‍ അമേരിക്ക സമ്മര്‍ദം ചെലുത്തണമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍
    19/06/2025
    യുവതിയുടെ ആത്മഹത്യ: എസ്.ഡി.പി.ഐയെ വലിച്ചിഴക്കുന്നത് ദുരുദ്ദേശവും രാഷ്ട്രീയ പ്രേരിതവുമെന്ന്
    19/06/2025
    ദേശീയപാത ടോള്‍ കടക്കാന്‍ വാര്‍ഷിക പാസ്; 3000 രൂപക്ക് 200 യാത്ര
    19/06/2025
    മാസ് റിയാദ് വിദ്യഭ്യാസ പുരസ്‌കാരങ്ങൾ സമ്മാനിച്ചു
    19/06/2025
    സുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ നേരിട്ട യുവതി ജീവനൊടുക്കിയ സംഭവം, മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ റിമാന്റിൽ
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version