Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 3
    Breaking:
    • ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    • അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    • ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    • ഗാസയിലെ വംശഹത്യ: ലോക രാജ്യങ്ങള്‍ ഇസ്രായിലുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കണമെന്ന് യു.എന്‍ ഉദ്യോഗസ്ഥ
    • സൂംബ പരിശീലനം: ടി.കെ അഷ്‌റഫിനെതിരായ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ചൊറി വന്നാൽ മാന്താൻ പാണക്കാട്ടേക്കു വരേണ്ട; പിണറായിയോട് കെ എം ഷാജി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌18/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 75
    Share
    WhatsApp Facebook Twitter Telegram LinkedIn
    • സംഘി ഓഫീസിൽ ചൊറിക്കുത്തി നിൽക്കുകയാണ് പിണറായി വിജയൻ. ഇയാൾ ആദ്യം മനുഷ്യരോട് മര്യാദക്ക് പെരുമാറാനെങ്കിലും പഠിക്കണം. വെറുതെ മേക്കിട്ട് കയറാൻ വന്നാൽ കളിക്കുന്നവന്റെ ട്രൗസർ അഴിക്കുമെന്നും കെ.എം ഷാജി.

    (നാദാപുരം) കോഴിക്കോട്: പാണക്കാട് സാദിഖലി തങ്ങൾക്ക് എതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താനവനയിൽ രൂക്ഷ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി.

    ചൊറി വന്നാൽ മാന്താൻ വേണ്ടി പാണക്കേട്ടേക്ക് വരുന്നത് ഒരു പുതിയ പ്രവണതയാണെന്നും ഞങ്ങളൊക്കൊ വെറുതെ നോക്കിയിരിക്കുമെന്ന വിചാരം ഒരുത്തനും വേണ്ടെന്നും ഷാജി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‌ലാമി അനുയായിയെ പോലെ എന്നല്ലെ പറഞ്ഞത്. എന്നാൽ സംഘി ഓഫീസിൽ ചൊറിക്കുത്തി കുരുക്കുന്ന പിണറായി വിജയൻ സംഘിയാണെന്ന് ഷാജി ആക്ഷേപിച്ചു. പിണറായി വിജയൻ മനുഷ്യരോട് മര്യാദക്ക് പെരുമാറാനെങ്കിലും ആദ്യം പഠിക്കണമെന്നും ഷാജി ഓർമിപ്പിച്ചു.

    സാദിഖലി തങ്ങൾ കൃത്യമായ നിലപാടുകളെടുത്താണ് മുന്നോട്ട് പോകുന്നത്. പാണക്കാട് കുടുംബാംഗം എന്ന നിലയ്ക്ക് തിരിച്ചു പറയുന്നതിൽ അവർക്ക് പരിമിതികളുണ്ടാകും. എന്നാൽ, പരിമിതികൾ ദൗർബല്യമായി കണ്ട് ഇങ്ങോട്ട് കയറാൻ വന്നാൽ കടുത്ത തിരിച്ചടിയുണ്ടാകും. മേക്കിട്ട് കയറാൻ വന്നാൽ കളിക്കുന്നവന്റെ ട്രൗസർ അഴിക്കും. ഇത് മുഖ്യമന്ത്രിയോട് മാത്രമല്ല പറയുന്നതെന്നും എല്ലാവരോടുമാണെന്നും ഷാജി വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    jamaathe islami KM SHAJI PANAKKAD SADIKALI THANGAL Pinarayi Vijayan
    Latest News
    ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    03/07/2025
    അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    03/07/2025
    ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    03/07/2025
    ഗാസയിലെ വംശഹത്യ: ലോക രാജ്യങ്ങള്‍ ഇസ്രായിലുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കണമെന്ന് യു.എന്‍ ഉദ്യോഗസ്ഥ
    03/07/2025
    സൂംബ പരിശീലനം: ടി.കെ അഷ്‌റഫിനെതിരായ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version