Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 4
    Breaking:
    • ഫലസ്തീൻ ബാലികയെ മുക്കിക്കൊല്ലാൻ ശ്രമിച്ച അമേരിക്കൻ യുവതിക്ക് അഞ്ച് വർഷം തടവ്
    • റിയാദിൽ പോലീസ് വാഹനം പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു
    • ഗാസ വെടിനിർത്തൽ പദ്ധതി: ഹമാസിന് സമയപരിധി നിശ്ചയിച്ച് ട്രംപ്
    • ‘ദക്ഷിണ ഗാസയിലെ സുരക്ഷിത മേഖ’ ഇസ്രായിലിന്റെ പ്രയോഗം പരിഹാസ്യമെന്ന് യു.എൻ
    • ഗ്ലോബൽ സുമൂദ് ഫ്ളോട്ടില്ലയിലെ അവസാന ബോട്ടും ഇസ്രായിൽ പിടിച്ചെടുത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    നാണംകെട്ട പണിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിൽ കയർ കെട്ടി തൂങ്ങുന്നതാണ്; സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/08/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ– ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ക്രമക്കേട് ആരോപണങ്ങൾ ശക്തമായതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. തൃശ്ശൂരിൽ തെളിവുകൾ സഹിതം ക്രമക്കേട് വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും, ഇത്തരം “നാണംകെട്ട” വഴികളിലൂടെ എംപിയാകുന്നതിനേക്കാൾ ഭേദം “കഴുത്തിൽ കയർ കെട്ടി തൂങ്ങുന്നത്” ആണെന്നും സുധാകരൻ പരിഹസിച്ചു.

    ഇത്രയധികം തെളിവുകളോടെ ഉയർന്ന ആരോപണങ്ങൾ ഉൾക്കൊള്ളാൻ മനസ്സുള്ളവനായിരിക്കണം സുരേഷ് ഗോപിയെന്ന് സുധാകരൻ ആവശ്യപ്പെട്ടു. “സുരേഷ് ഗോപിയോട് വ്യക്തിപരമായ വിരോധമില്ല, അദ്ദേഹം എംപിയായതിൽ പരാതിയുമില്ല. പക്ഷേ, ഇത്തരം നിന്ദ്യമായ മാർഗങ്ങളിലൂടെ എംപിയാകുന്നത് ശരിയല്ല. തെളിവുകൾ വന്ന സാഹചര്യത്തിൽ, ജനങ്ങളോട് ക്ഷമ ചോദിച്ച് അദ്ദേഹം രാജിവെക്കണം,” സുധാകരൻ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് നെഞ്ചിൽ കൈവെച്ച് പറയാൻ ബിജെപി നേതാക്കൾക്ക് ധൈര്യമുണ്ടോയെന്നും സുധാകരൻ ചോദിച്ചു.

    ഇതിനിടെ സുരേഷ് ​ഗോപിക്ക് പിന്തുണയുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ രം​ഗത്തെത്തി.എല്‍ഡിഎഫിനും യുഡിഎഫിനും സുരേഷ്‌ഗോപിയുടെ വിജയം അംഗീകരിക്കാനാകാത്തത് മനസിലെ മാലിന്യംകൊണ്ടാണെന്നും തോറ്റം തുന്നംപാടിയിട്ടും ഇരുമുന്നണികളും ഇപ്പോഴും ജനങ്ങളെ പല്ലിളിച്ച് കാണിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP K Sudhakaran Kerala Suresh Gopi Vote Chori
    Latest News
    ഫലസ്തീൻ ബാലികയെ മുക്കിക്കൊല്ലാൻ ശ്രമിച്ച അമേരിക്കൻ യുവതിക്ക് അഞ്ച് വർഷം തടവ്
    03/10/2025
    റിയാദിൽ പോലീസ് വാഹനം പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു
    03/10/2025
    ഗാസ വെടിനിർത്തൽ പദ്ധതി: ഹമാസിന് സമയപരിധി നിശ്ചയിച്ച് ട്രംപ്
    03/10/2025
    ‘ദക്ഷിണ ഗാസയിലെ സുരക്ഷിത മേഖ’ ഇസ്രായിലിന്റെ പ്രയോഗം പരിഹാസ്യമെന്ന് യു.എൻ
    03/10/2025
    ഗ്ലോബൽ സുമൂദ് ഫ്ളോട്ടില്ലയിലെ അവസാന ബോട്ടും ഇസ്രായിൽ പിടിച്ചെടുത്തു
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version