Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • ഫറജ് ഫണ്ട്: ഷാർജയിൽ പതിമൂന്ന് തടവുകാരുടെ കടബാധ്യതകൾ തീർത്ത് ജയിലിൽ നിന്നും മോചിപ്പിച്ചു
    • മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: അൻസ്റ്റിയയും തീർത്ഥയും സൗദിയിലെ വിജയികൾ
    • കുട്ടികളിലെ അമിതവണ്ണം; ജങ്ക് ഫുഡുകൾ പരസ്യം ചെയ്യരുതെന്ന് യു.കെ
    • ഖത്തറിന് സുരക്ഷയൊരുക്കാൻ അസാധാരണ ഉത്തരവ് പുറപ്പെടുവിച്ച് യു.എസ്
    • ടൂറിസം മേഖലയിലെ സ്വദേശിവൽക്കരണം ശക്തമാക്കാനൊരുങ്ങി സൗദി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സിപിഎം നേതാക്കൾക്കെതിരായ ശബ്ദരേഖാ വിവാദം: ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിക്ക് ഒരു വർഷം സസ്പെൻഷൻ, ബ്രാഞ്ചിലേക്ക് തരം താഴ്ത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/09/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂർ: തൃശൂർ ജില്ലയിലെ സിപിഎം നേതൃത്വത്തെ വിവാദത്തിലാഴ്ത്തിയ ശബ്ദരേഖ സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. മുൻ മന്ത്രി എ.സി. മൊയ്തീനും എം.കെ. കണ്ണനും എതിരെ ശരത് ഉന്നയിച്ച ആരോപണങ്ങൾ അടങ്ങിയ ശബ്ദരേഖ ചോർന്നതാണ് നടപടിക്ക് കാരണം. ശരത്തിനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് താഴ്ത്തിയെങ്കിലും, ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരും.


    ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി തീരുമാനിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ശരത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ശരത് പ്രസാദ്, ജില്ലാ കമ്മിറ്റി അംഗമായിരുന്ന നിബിൻ ശ്രീനിവാസനുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. വിവാദത്തിന് പിന്നാലെ നിബിനെ സിപിഎം പുറത്താക്കിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ശബ്ദരേഖയിലെ പ്രധാന ആരോപണങ്ങൾ:

    മുൻപ് കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന എം.കെ. കണ്ണൻ ഇപ്പോൾ കോടിക്കണക്കിന് രൂപയുടെ ആസ്തിയുടെ ഉടമയാണ്. “അവർ വലിയ ഡീലർമാരാണ്.”


    എസ്എഫ്ഐ ഏരിയ സെക്രട്ടറിയായിരിക്കുമ്പോൾ മാസം 5,000-8,000 രൂപ പിരിക്കാം; ജില്ലാ ഭാരവാഹിയാകുമ്പോൾ 25,000 രൂപ; പാർട്ടി കമ്മിറ്റി അംഗമായാൽ 75,000-1,00,000 രൂപ.


    “സിപിഎമ്മിൽ ആർക്കാണ് കാശില്ലാത്തത്? ഒരു ഘട്ടം കഴിഞ്ഞാൽ നേതാക്കൾ കോടീശ്വരന്മാരാകും.”

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Audio Clip Controversy Cpm DYFI Sarath Prasad thrissur
    Latest News
    ഫറജ് ഫണ്ട്: ഷാർജയിൽ പതിമൂന്ന് തടവുകാരുടെ കടബാധ്യതകൾ തീർത്ത് ജയിലിൽ നിന്നും മോചിപ്പിച്ചു
    03/10/2025
    മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: അൻസ്റ്റിയയും തീർത്ഥയും സൗദിയിലെ വിജയികൾ
    03/10/2025
    കുട്ടികളിലെ അമിതവണ്ണം; ജങ്ക് ഫുഡുകൾ പരസ്യം ചെയ്യരുതെന്ന് യു.കെ
    03/10/2025
    ഖത്തറിന് സുരക്ഷയൊരുക്കാൻ അസാധാരണ ഉത്തരവ് പുറപ്പെടുവിച്ച് യു.എസ്
    03/10/2025
    ടൂറിസം മേഖലയിലെ സ്വദേശിവൽക്കരണം ശക്തമാക്കാനൊരുങ്ങി സൗദി
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version