Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 5
    Breaking:
    • ‘ക്ലാസ് ഓഫ് 80’s’ 80-കളിലെ സൂപ്പർതാരങ്ങൾ വീണ്ടും ഒന്നിച്ചു
    • സമാധാനത്തിന്റെ സന്ദേശവുമായി ഒഐസിസി റിയാദ്; ഗാന്ധിജയന്തി ദിനത്തിൽ പ്രാർത്ഥനാ സദസ്സും, പുഷ്പാർച്ചനയും നടത്തി
    • മികച്ച തയാറെടുപ്പും കൃത്യമായ പാരന്റിംഗും; പ്രവേശന പരീക്ഷകളിലേക്ക് വാതില്‍ തുറന്ന് ഡോപ
    • ഇസ്രായിൽ നടത്തുന്ന വംശഹത്യക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് പെപ് ഗ്വാർഡിയോള
    • ബിഹാറിൽ ജാഗ്രതയോടെ കോൺഗ്രസ്; നിരീക്ഷണത്തിനായി വൻ സംഘത്തെ നിയോഗിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    കാശ്മീരിൽ സുരക്ഷ ശക്തം; 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/04/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Yousmarg
    കശ്മീരിലെ വിനോദസഞ്ചാക കേന്ദ്രമായ യൂസ്മർഗ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ശ്രീനഗർ- ജമ്മു കാശ്മീരിലെ പഹൽഗാം മേഖലയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ, സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 48 ടൂറിസ്റ്റ് കേന്ദ്രങ്ങളും റിസോട്ടുകളും സർക്കാർ താൽക്കാലികമായി അടച്ചു. പ്രദേശത്തെ സുരക്ഷാ നില പരിഗണിച്ചാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

    പഹൽഗാമിനു സമീപമുളള ദൂത്പത്രി, വെരിനാഗ്, അഹർബൽ എന്നിവയടക്കമുള്ള പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് സന്ദർശകർക്കായി അടച്ചത്. വിനോദസഞ്ചാരികളേ ലക്ഷ്യമാക്കി ഭീകരസംഘടനകൾ ആസൂത്രിത ആക്രമണം നടത്താനായുണ്ടായേക്കുമെന്ന് അന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലാത്തിലാണ് സർക്കാർ മുൻകരുതൽ നടപടി
    സ്വീകരിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിൽ 25 പേർ ഇന്ത്യക്കാരായിരുന്നു. ഒരാൾ നേപ്പാളുകാരാനാണ്. ആക്രമണത്തിനു ശേഷം പ്രദേഷത്തെ സുരക്ഷ ശക്തമാക്കിയതായും കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

    രണ്ടാഴ്ച്ചയ്ക്കകം നടന്ന രണ്ടാം ആക്രമണമാണിത്. തുടർച്ചയായ ആക്രമണങ്ങൾ ടൂറിസം മേഖലയിലും വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. വിനോദസഞ്ചാരികളെ താൽക്കാലികമായി പ്രധാന കേന്ദ്രങ്ങളിൽനിന്ന് മാറ്റാനുള്ള നടപടികളും സർക്കാർ ആരംഭിച്ചു.

    ഭാവിയിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കപ്പെടാനും റിസോർട്ടുകൾ തുറക്കുന്നതു സംബന്ധിച്ച തീരുമാനം സുരക്ഷാ വിലയിരുത്തലിന് ശേഷം മാത്രമേ എടുക്കുകയുള്ളൂവെന്നും സംസ്ഥാന ടൂറിസം വകുപ്പ് അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Kashmir news Kashmir toruism Pahalgam terror attack
    Latest News
    ‘ക്ലാസ് ഓഫ് 80’s’ 80-കളിലെ സൂപ്പർതാരങ്ങൾ വീണ്ടും ഒന്നിച്ചു
    05/10/2025
    സമാധാനത്തിന്റെ സന്ദേശവുമായി ഒഐസിസി റിയാദ്; ഗാന്ധിജയന്തി ദിനത്തിൽ പ്രാർത്ഥനാ സദസ്സും, പുഷ്പാർച്ചനയും നടത്തി
    05/10/2025
    മികച്ച തയാറെടുപ്പും കൃത്യമായ പാരന്റിംഗും; പ്രവേശന പരീക്ഷകളിലേക്ക് വാതില്‍ തുറന്ന് ഡോപ
    05/10/2025
    ഇസ്രായിൽ നടത്തുന്ന വംശഹത്യക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് പെപ് ഗ്വാർഡിയോള
    05/10/2025
    ബിഹാറിൽ ജാഗ്രതയോടെ കോൺഗ്രസ്; നിരീക്ഷണത്തിനായി വൻ സംഘത്തെ നിയോഗിച്ചു
    05/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version