Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 22
    Breaking:
    • ദുബായിൽ റസ്റ്റോറന്റിൽ വൻ തീപ്പിടിത്തം, സ്ഥിതിഗതി നിയന്ത്രണവിധേയം
    • വഖഫ് ഭേദഗതി നിയമത്തിന് എതിരായ ഹരജി സുപ്രിംകോടതി വിധിപറയാൻ മാറ്റി; ഇടക്കാലവിധി പിന്നീട്
    • റിയാദില്‍ വന്‍ മയക്കുമരുന്ന് വേട്ട; നാല് പേര്‍ പിടിയില്‍
    • കൊടുവള്ളിയിലെ യുവാവിനെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചത് മൈസൂരുവിലെ രഹസ്യ കേന്ദ്രത്തിൽ; പിന്നിൽ ക്രൈം സിൻഡിക്കേറ്റെന്ന് ഡിവൈ.എസ്.പി
    • തീവ്രഹിന്ദുത്വവും ജനാധിപത്യവും ഒരു ബന്ധമില്ല: വേടന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഫലസ്തീന് അംഗീകാരം: അര്‍മേനിയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്22/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മെക്സിക്കോ സിറ്റിയിലെ യുഎസ് എംബസിക്ക് മുന്നിൽ പലസ്തീൻ അനുകൂല റാലിക്കിടെ ഒരു പ്രകടനക്കാരൻ ഫലസ്തീൻ പതാക വീശുന്നു. (ഫോട്ടോ പെഡ്രോ പാർഡോ / AFP)
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു കൊണ്ടുള്ള അര്‍മേനിയയുടെ തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967 ലെ അതിര്‍ത്തിയില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്ന സുപ്രധാന ചുവടുവെപ്പാണ് അര്‍മേനിയയുടെ ഈ തീരുമാനമെന്ന് വിദേശ മന്ത്രാലയം പറഞ്ഞു. ഇനിയും ഫലസ്തീനെ അംഗീകരിക്കാത്ത ലോക രാജ്യങ്ങള്‍, വിശിഷ്യാ യു.എന്‍ രക്ഷാ സമിതി സ്ഥിരാംഗങ്ങളായ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ മുന്നോട്ടുവരണമെന്നും ഇത് ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണ നല്‍കുമെന്നും ആഗോള സുരക്ഷയും സമാധാനവും ശക്തമാക്കുമെന്നും സൗദി വിദേശ മന്ത്രാലയം പറഞ്ഞു.

    ഫലസ്തീനികള്‍ക്ക് മുഴുവന്‍ അവകാശങ്ങളും ലഭിക്കാനും സമാധാനത്തോടെയും നീതിയോടെയും സ്വതന്ത്രമായും അവര്‍ക്ക് ജീവിക്കാനും മേഖലയുടെ സ്ഥിരതയും സുരക്ഷയും സമാധാനവും കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന, ഫലസ്തീന്‍ ജനതയുടെ അവകാശത്തെ പിന്തുണക്കുന്ന അര്‍മേനിയയുടെ ചുവടുവെപ്പിനെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പ്രശംസിച്ചു. മുഴുവന്‍ രാജ്യങ്ങളും സമാന നടപടികള്‍ സ്വീകരിക്കണമെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. മുസ്‌ലിം വേള്‍ഡ് ലീഗും ഈജിപ്തും കുവൈത്തും അറബ് പാര്‍ലമെന്റും അര്‍മേനിയയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ദുബായിൽ റസ്റ്റോറന്റിൽ വൻ തീപ്പിടിത്തം, സ്ഥിതിഗതി നിയന്ത്രണവിധേയം
    22/05/2025
    വഖഫ് ഭേദഗതി നിയമത്തിന് എതിരായ ഹരജി സുപ്രിംകോടതി വിധിപറയാൻ മാറ്റി; ഇടക്കാലവിധി പിന്നീട്
    22/05/2025
    റിയാദില്‍ വന്‍ മയക്കുമരുന്ന് വേട്ട; നാല് പേര്‍ പിടിയില്‍
    22/05/2025
    കൊടുവള്ളിയിലെ യുവാവിനെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചത് മൈസൂരുവിലെ രഹസ്യ കേന്ദ്രത്തിൽ; പിന്നിൽ ക്രൈം സിൻഡിക്കേറ്റെന്ന് ഡിവൈ.എസ്.പി
    22/05/2025
    തീവ്രഹിന്ദുത്വവും ജനാധിപത്യവും ഒരു ബന്ധമില്ല: വേടന്‍
    22/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version