Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 20
    Breaking:
    • ദീപാവലി ആശംസകൾ നേർന്ന് ദുബൈ ഭരണാധികാരി
    • ബഹുസ്വരതയും നീതിയും നിലനിൽക്കുന്ന ഇടങ്ങളിൽ സമാധാനവും പുരോഗതിയും വന്നു ചേരും, ഇസ്‌ലാഹി സെന്റർ കാമ്പയിൻ
    • മദീനയിലേക്കുള്ള സൗദിയ വിമാനത്തിന് തിരുവനന്തപുരത്ത് എമർജൻസി ലാന്റിംഗ്
    • വെടി നിർത്തൽ കരാർ ലംഘിച്ച് ഇസ്രായിൽ ആക്രമണം തുടരുന്നു; നാലു പേര്‍ കൊല്ലപ്പെട്ടു
    • നിയമ ലംഘനങ്ങള്‍ നടത്തിയ 37 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    നിയമ ലംഘനങ്ങള്‍ നടത്തിയ 37 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/10/2025 Saudi Arabia Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – നിയമലംഘനങ്ങൾ നടത്തിയതിന് 37 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്ത് മാനവ ശേഷി സാമൂഹ്യ വികസന മന്ത്രാലയം. അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള അന്വേഷണത്തിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. ഇതിൽ 27 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ ലൈസൻ ശ്രദ്ധ ആക്കിയപ്പോൾ 10 സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെപ്പിച്ചു. തൊഴിൽ സേവനങ്ങൾ നൽകുന്നതിലുള്ള നിയമലംഘനം, ഉപഭോക്താക്കൾക്ക് നൽകേണ്ട പണം വൈകിപ്പിച്ചത്, ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാതിരിക്കൽ പോലെയുള്ള നിയമലംഘനങ്ങൾക്കെതിരെയാണ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്.

    ഇത്തരം റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളെ സ്ഥിരമായി നിരീക്ഷിക്കുന്നുണ്ടെന്നും നിയമലംഘനം നടത്തിയാൽ നടപടിയെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്മെന്റ് സേവനങ്ങൾ ലഭ്യമാകുന്ന അംഗീകൃത ദേശീയ പ്ലാറ്റ്ഫോമായ മുസാനിദ് പ്രയോജനപ്പെടുത്താനും മന്ത്രാലയം ആഹ്വാനം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുസാനിദിൽ അംഗീകൃത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടാനും സാധിക്കുന്നതാണ്.
    ഈ പ്ലാറ്റ്ഫോമിൽ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്ക് എതിരെയുള്ള പരാതികൾ നൽകാനും കഴിയും. ഇത്തരം റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുള്ള നിയമലംഘനങ്ങൾ 920002866 വഴിയും അറിയിക്കാം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    crime Gulf recruitment company Saudi
    Latest News
    ദീപാവലി ആശംസകൾ നേർന്ന് ദുബൈ ഭരണാധികാരി
    20/10/2025
    ബഹുസ്വരതയും നീതിയും നിലനിൽക്കുന്ന ഇടങ്ങളിൽ സമാധാനവും പുരോഗതിയും വന്നു ചേരും, ഇസ്‌ലാഹി സെന്റർ കാമ്പയിൻ
    19/10/2025
    മദീനയിലേക്കുള്ള സൗദിയ വിമാനത്തിന് തിരുവനന്തപുരത്ത് എമർജൻസി ലാന്റിംഗ്
    19/10/2025
    വെടി നിർത്തൽ കരാർ ലംഘിച്ച് ഇസ്രായിൽ ആക്രമണം തുടരുന്നു; നാലു പേര്‍ കൊല്ലപ്പെട്ടു
    19/10/2025
    നിയമ ലംഘനങ്ങള്‍ നടത്തിയ 37 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
    19/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.