ജൂൺ ഒന്ന് മുതൽ ഖത്തറിൽ ഉച്ചസമയത്ത് പുറം ജോലികൾക്ക് വിലക്കേർപ്പെടുത്തി. വേനൽക്കാലത്ത് തുറസ്സായ സ്ഥലങ്ങളിലെ ജോലി സമയം നിയന്ത്രിക്കുന്നതിനുള്ള തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽ മന്ത്രാലയത്തിന്റെ ഈ പ്രഖ്യാപനം.
ഇന്ത്യ ഒരു നിലക്കുള്ള ഭീകരവാദത്തെയും അംഗീകരിക്കുന്നില്ലെന്നും അത് ഖത്തറിലെ വിവിധ തലങ്ങളിലുള്ളവരെ ബോധ്യപ്പെടുത്താൻ സാധിച്ചതായും പ്രതിനിധി സംഘത്തെ നയിക്കുന്ന സുപ്രിയ സുലെ പറഞ്ഞു.