തുടക്കത്തില്‍ കത്രക്കും ശ്രീനഗര്‍/ബാരാമുല്ലക്കും ഇടയിലായിരിക്കും സര്‍വീസ് നടത്തുക. 2025 ആഗസ്റ്റില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
തുടര്‍ച്ചയായി വിവിധ വിമാനക്കമ്പനികള്‍ കരിപ്പൂരില്‍ നിന്നു സര്‍വീസ് അവസാനിപ്പിക്കുന്നത്, ഗള്‍ഫ് രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന് ആശങ്കപ്പെടുന്നു