Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 11
    Breaking:
    • പതിനൊന്നു വർഷത്തെ ഇടവേളക്ക് ശേഷം മകൻ ഉമ്മയെ കണ്ടുമുട്ടി, ഹജ് വേളയിൽ പുനഃസമാഗമം
    • രണ്ട് പതിറ്റാണ്ടോളം അമേരിക്കന്‍ ജയിലില്‍ കഴിഞ്ഞ സൗദി പൗരന്‍ ഹുമൈദാന്‍ അല്‍തുര്‍ക്കിയെ നാടുകടത്തും
    • ഉനൈസയില്‍ സ്വിമ്മിംഗ് പൂളില്‍ മൂന്നു പേര്‍ മുങ്ങിമരിച്ചു
    • രണ്ട് ഇസ്രായിലി മന്ത്രിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ബ്രിട്ടന്‍
    • നിലമ്പൂരിൽ ഹിന്ദു മഹാസഭയുടെ പിന്തുണ എൽ.ഡി.എഫിന്, വിജയരാഘവനുമായും എം.വി ഗോവിന്ദൻ മാഷുമായും കൂടിക്കാഴ്ച നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Cricket»India»India-Pakistan

    ഇന്റലിജൻസ് ആസ്ഥാനത്ത് സന്ദർശനം നടത്തി പാക് പ്രധാനമന്ത്രി

    ഐഎസ്‌ഐയുടെ പ്രവർത്തനങ്ങൾ, രഹസ്യാന്വേഷണ ശേഷി, പാകിസ്താന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ എന്നിവയെക്കുറിച്ച് ഷഹബാസ് വിലയിരുത്തി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/05/2025 India-Pakistan Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്ലാമാബാദ് ജമ്മു കശ്മീരിൽ 27 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ ആക്രമണം നടത്തിയേക്കുമെന്ന ആശങ്കകൾക്കിടെ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് തന്റെ രാജ്യത്തെ ഏറ്റവും വലിയ ഇന്റലിജൻസ് ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ആസ്ഥാനം സന്ദർശിച്ചു. ഐഎസ്‌ഐ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ നദീം അഹമ്മദ് അഞ്ജും, ഷഹബാസിന് രാജ്യത്തിന്റെ സുരക്ഷാ തന്ത്രങ്ങളെക്കുറിച്ചും ഇന്ത്യയിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും വിശദമായ ബ്രീഫിംഗ് നൽകിയതായി ‘ഡോൺ’ റിപ്പോർട്ട് ചെയ്തു.

    ഷഹബാസ് ശരീഫിനൊപ്പം പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്വി, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, വിവര പ്രക്ഷേപണ മന്ത്രി അത്താ ഹുസൈൻ തരാർ, നിയമ മന്ത്രി അസം നസീർ തരാർ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഐഎസ്‌ഐയുടെ പ്രവർത്തനങ്ങൾ, രഹസ്യാന്വേഷണ ശേഷി, പാകിസ്താന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി വിലയിരുത്തിയതായും, ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ സംഘർഷ സാധ്യതകളും ഭീകരവാദ ഭീഷണികളും ചർച്ചയിൽ പ്രധാന വിഷയങ്ങളായെന്നും ഡോൺ റിപ്പോർട്ടിൽ പറയുന്നു. പാകിസ്താന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India-Pakistan Pakistan
    Latest News
    പതിനൊന്നു വർഷത്തെ ഇടവേളക്ക് ശേഷം മകൻ ഉമ്മയെ കണ്ടുമുട്ടി, ഹജ് വേളയിൽ പുനഃസമാഗമം
    11/06/2025
    രണ്ട് പതിറ്റാണ്ടോളം അമേരിക്കന്‍ ജയിലില്‍ കഴിഞ്ഞ സൗദി പൗരന്‍ ഹുമൈദാന്‍ അല്‍തുര്‍ക്കിയെ നാടുകടത്തും
    10/06/2025
    ഉനൈസയില്‍ സ്വിമ്മിംഗ് പൂളില്‍ മൂന്നു പേര്‍ മുങ്ങിമരിച്ചു
    10/06/2025
    രണ്ട് ഇസ്രായിലി മന്ത്രിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ബ്രിട്ടന്‍
    10/06/2025
    നിലമ്പൂരിൽ ഹിന്ദു മഹാസഭയുടെ പിന്തുണ എൽ.ഡി.എഫിന്, വിജയരാഘവനുമായും എം.വി ഗോവിന്ദൻ മാഷുമായും കൂടിക്കാഴ്ച നടത്തി
    10/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version