ഇന്ത്യ ഒരു നിലക്കുള്ള ഭീകരവാദത്തെയും അംഗീകരിക്കുന്നില്ലെന്നും അത് ഖത്തറിലെ വിവിധ തലങ്ങളിലുള്ളവരെ ബോധ്യപ്പെടുത്താൻ സാധിച്ചതായും പ്രതിനിധി സംഘത്തെ നയിക്കുന്ന സുപ്രിയ സുലെ പറഞ്ഞു.
ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ക്രിയാത്മകമായി ഇടപെടാൻ കഴിയുമെന്നും സംഘടിത പ്രവർത്തനങ്ങളിലൂടെ നിരവധി ലക്ഷ്യങ്ങൾ നേടാൻ സ്ത്രീകൾക്ക് സാധിക്കുമെന്നും ഐഎസ്എം സംസ്ഥാന സെക്രട്ടറി യാസിർ അറഫാത്ത് അഭിപ്രായപ്പെട്ടു.