തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും സുഗമമായ ഗതാഗതവും സംഘാടനവും നടപ്പാക്കാനും ലക്ഷ്യമിട്ട് മക്കയിലും പുണ്യസ്ഥലങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതുസമാധാനത്തിനും പുണ്യസ്ഥലങ്ങളുടെ പവിത്രതയ്ക്കും ഭംഗം വരുത്തുന്ന രാഷ്ട്രീയ, വിഭാഗീയ പതാകകളോ മുദ്രാവാക്യങ്ങളോ ഉയർത്തുന്നത് കർശനമായി നിരോധിച്ചു.
സീനിയേഴ്സ്, വെറ്ററൻസ്, ജൂനിയർ മത്സരങ്ങളിൽ വിജയിക്കുന്നവർക്കുള്ള ട്രോഫികളും പ്രദർശിപ്പിച്ചു.