Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 10
    Breaking:
    • ഇന്ത്യ അടക്കം 14 രാജ്യങ്ങളിലേക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ വീണ്ടും അനുവദിച്ചു തുടങ്ങി
    • കൊടുംചൂട്, റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രവൃത്തി സമയം പരിഷ്കരിച്ചു
    • വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഹാജിമാര്‍ സൗദി വിടണമെന്ന് ഹജ് മന്ത്രാലയം
    • ‘മെഡ്‌ലീന്‍’ എന്ന ഫലസ്തീന്‍ മത്സ്യബന്ധനതൊഴിലാളി വനിത ഗ്രേറ്റയും സംഘവും സഞ്ചരിച്ച കപ്പലിന്റെ പേരായ കഥ..
    • ഒരുമിച്ച് പോരാടാം, നമുക്ക് ഒരുമിച്ച് ജയിക്കാം- എം. സ്വരാജ്, ജിദ്ദ നവോദയ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Cricket»India

    ബൈസരന്‍ കാടുകളിലെ ആയുധമേന്തിയ ഭീകരര്‍; തീവ്രവാദ ആക്രമണം പുനരാവിഷ്‌കരിച്ച് എന്‍.ഐ.എ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/04/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Pahalgam
    Share
    WhatsApp Facebook Twitter Telegram LinkedIn

    ശ്രീനഗർ– പഹല്‍ഗാം വിനോദസഞ്ചാര കേന്ദ്രത്തിലെ തീവ്രവാദ ആക്രമണം എന്‍.ഐ.എ പുനരാവിഷ്‌കരിച്ചു. ബൈസരന്‍ വാലിയിലെ പൈന്‍മരക്കാട്ടില്‍ നിന്ന് ഭീകരര്‍ എത്തി വെടിയുതിര്‍ത്തതും രക്ഷപ്പെട്ടതുമാണ് പുനരാവിഷ്‌കരിച്ചത്. ഭീകരാക്രമണ കേസ് എന്‍.ഐ.എ ഏറ്റെടുത്ത പശ്ചാത്തലത്തില്‍ ആയിരുന്നു പുനരാവിഷ്‌കരണം.

    പഹല്‍ഗാം ഭീകരാക്രമണ സമയത്ത് സംഭവസ്ഥത്ത് ഉണ്ടായിരുന്ന സിപ്പ് ലൈന്‍ ഓപ്പറേറ്റര്‍ മുസമ്മില്‍ എന്‍.ഐ.എ കസ്റ്റഡിയില്‍ തുടരുകയാണ്. രാത്രി വീട്ടുകാര്‍ സ്റ്റേഷനില്‍ പോയെങ്കിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം വിട്ടയക്കാമെന്നാണ് പോലീസിന്റെ മറുപടി. ഭീകരാക്രമണത്തിന് ശേഷം വനത്തിലേക്ക് രക്ഷപ്പെട്ടവര്‍ക്കായുള്ള പോലീസിന്റെയും സൈന്യത്തിന്റെയും തിരച്ചില്‍ തുടരുന്നു. തീവ്രവാദികളെ ജീവനോടെ പിടിക്കാന്‍ ശ്രമിക്കണമെന്ന് പോലീസിനും സൈന്യത്തിനും നിര്‍ദേശമുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതിര്‍ത്തിയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും പാക് പ്രകോപനമുണ്ടായി. നിയന്ത്രണ രേഖയോട് ചേര്‍ന്ന മൂന്ന് മേഖലകളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ശ്രീനഗര്‍, ഗന്ദര്‍ബല്‍ ജില്ലകളില്‍ പുറത്ത് നിന്നുള്ള ആളുകളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ താഴ്വരയില്‍ കനത്ത ജാഗ്രത തുടരുകയാണ്. 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സുരക്ഷാ മുന്‍കരുതലായി അടച്ചിട്ടു. പോപ്പുലര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളാ ഗുല്‍മര്‍ഗ്, സോനമര്‍ഗ് ഇപ്പോഴും വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തിരിക്കുകയാണ്

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jammu & Kashmir NIA NIA Recreate attack Pahalgam terror attack
    Latest News
    ഇന്ത്യ അടക്കം 14 രാജ്യങ്ങളിലേക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ വീണ്ടും അനുവദിച്ചു തുടങ്ങി
    09/06/2025
    കൊടുംചൂട്, റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രവൃത്തി സമയം പരിഷ്കരിച്ചു
    09/06/2025
    വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഹാജിമാര്‍ സൗദി വിടണമെന്ന് ഹജ് മന്ത്രാലയം
    09/06/2025
    ‘മെഡ്‌ലീന്‍’ എന്ന ഫലസ്തീന്‍ മത്സ്യബന്ധനതൊഴിലാളി വനിത ഗ്രേറ്റയും സംഘവും സഞ്ചരിച്ച കപ്പലിന്റെ പേരായ കഥ..
    09/06/2025
    ഒരുമിച്ച് പോരാടാം, നമുക്ക് ഒരുമിച്ച് ജയിക്കാം- എം. സ്വരാജ്, ജിദ്ദ നവോദയ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version