ഹമാസ് ആക്രമണത്തിനും അതിനെത്തുടർന്ന് ഗാസ, ലെബനൻ, ഇറാൻ എന്നിവടങ്ങളിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധങ്ങൾക്കും ശേഷം ഇസ്രായിൽ പൊതുതിരഞ്ഞെടുപ്പിലേക്ക്.
യു.എസ്-ഇറാൻ യുദ്ധത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പ്രതികാരമായി പ്രമുഖ ലോകനേതാക്കളെ വധിക്കാൻ ഇറാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ട്രംപും നെതന്യാഹുവും ഉൾപ്പെടെയുള്ള 13 വിദേശ നേതാക്കളുടെ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ ഹിറ്റ്‌ലിസ്റ്റ് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഹംഷഹരി പുറത്തുവിട്ടു




