ജറൂസലമിലും പരിസര പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങുകയും ജെറിക്കോയിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും ചെയ്തു. ജറൂസലമിന് മുകളിലൂടെ മിസൈലുകൾ പറക്കുന്ന ദൃശ്യങ്ങൾ ദൃക്‌സാക്ഷികൾ പുറത്തുവിട്ടു.
വ്യത്യസ്ത രാജ്യങ്ങളുടെ മൂന്ന് കണ്ടെയ്‌നര്‍ കപ്പലുകള്‍ ഹുര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്നത് ഇറാന്‍ തടഞ്ഞു.




