ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പുതിയ കമാന്‍ഡറായ മുഹമ്മദ് ഔദയെ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം ഗാസ മുനമ്പില്‍ കൊലപ്പെടുത്തിയതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സും.
കിഴക്കന്‍ ലെബനോനില്‍ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.




